Saturday, October 29, 2016

എന്തുകൊണ്ട് ലോകത്തു ഇസ്‌ലാം..!!!!...?????

എന്തുകൊണ്ട് ലോകത്തു ഇസ്‌ലാം..!!!!...?????
            ________________________

ലോകത്തിലെ മിക്ക രാജ്യങ്ങളിലും ഇന്ന് ഏതെങ്കിലും ഒരു മതത്തിന് പ്രാബല്യം ഉണ്ടായിരിക്കും.. മനുഷ്യർക്ക് മനുഷ്യരെ പോലെ ജീവിക്കാന്‍ സാധിക്കുന്ന ഒരു മുസ്ളിം ഭൂരിപക്ഷ രാഷ്ട്രം ഇന്ന് ഉണ്ടോ? ഒരു രാത്രിയെങ്കിലും സമാധാനത്തോടെ കിടന്ന് ഉറങ്ങാന്‍ കഴിയുന്ന എത്ര ഇസ്ലാമിക രാജ്യങ്ങള്‍ ഉണ്ട് ?

ഇന്ന്‌ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത്‌ എന്ന തലത്തിൽ നിന്ന്‌ നിലനിൽക്കുന്ന ഒരേ ഒന്ന്‌ എന്ന തലത്തിലേക്ക്‌ വളർന്നു കഴിഞ്ഞതാണ്‌ ഇസ്ലാമിക തീവ്രവാദം. പാശ്ചാത്യ രാഷ്ട്ര സമൂഹങ്ങൾ പോലും ഇസ്ലാമിക തീവ്രവാദത്തിൻറെ വാൾത്തല സ്വന്തം ശിരസിനു മുകളിൽ ഭയപ്പെടുന്നുണ്ട്‌. .അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്‌, ഓസ്ട്രിയ, ഹംഗറി, ഡെൻമാർക്ക്‌, സ്വീഡൻ തുടങ്ങിയ പല രാഷ്ട്രങ്ങളിലും മുസ്ലിം ഐഡൻറിറ്റിയുള്ള വ്യക്തികളെ സംശയത്തോടെ വീക്ഷിക്കുന്ന സാഹചര്യമാണ്‌ നിലനിൽക്കുന്നത്‌.

തീവ്രവാദം എന്നത് ഇസ്ലാമിൽ നിന്നും ഉണ്ടായത് കൊണ്ടാണ്‌ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ ഇസ്ലാമിക തീവ്രവാദികൾക്ക് ഒരു സ്ഥാനം ലഭിക്കുന്നത്.. കാരണം ഇസ്ലാമിക തീവ്രവാദികളെ അവഗണിച്ചാൽ അത് ഖുറാനെയും പ്രവാചകനെയും അപമാനിക്കുന്നതിന് തുല്യമാണ് എന്ന നിലയിലേക്ക് കാര്യങ്ങള്‍ വരുന്നു..
ആഭ്യന്തര വകുപ്പിനേക്കാൾ വലിയ ശക്തിയായി തീവ്രവാദികളെ വളര്‍ത്തിയതും ഇസ്ലാമിക രാജ്യങ്ങളുടെ ഈ സമീപനങ്ങളാണ്. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാക്ക്, സിറിയ പോലുള്ള രാജ്യങ്ങള്‍ അതിന് ഉദാഹരണം..

പല മുസ്ളിം രാജ്യങ്ങളിലും ബസ്സ് യാത്രകള്‍ പോലും ഇപ്പോള്‍ സുരക്ഷിതമല്ല. എപ്പോള്‍ വേണമെങ്കിലും തോക്ക് ചൂണ്ടി ഭീകരര്‍ യാത്രികരെ ആക്രമിക്കാം. അതില്‍ ഒരാള്‍ മുസ്ലിം അല്ലാതിരിക്കുകയും ഖുറാന്‍ ചൊല്ലാന്‍ അറിയാതിരിക്കുകയും ചെയ്യുന്നതു മാത്രമായിരിക്കും കൊല്ലപ്പെടാനുളള ഒരേയൊരു കാരണം.

നിങ്ങള്‍ക്ക് നിങ്ങളുടെ മതം, ഞങ്ങള്‍ക്ക് ഞങ്ങളുടെ മതം' എന്നത് ഇസ്ലാമിൻറെ കാപട്യമാണ്. അതിൻറെ വ്യക്തമായ ഉദാഹരണമാണ്, സകല മതക്കാരുടെ മേലും അപരിഷ്കൃതമായ ഇസ്ലാമികനിയമം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്. മുഹമ്മദ് ഈ മതക്കാരെ അഭ്യസിപ്പിച്ചത് ഇതു തന്നെയായിരുന്നു. ന്യൂനപക്ഷമായിരിക്കുമ്പോള്‍ കീഴടങ്ങി ജീവിക്കുകയും ആള്‍ബലം ഉണ്ടാകുമ്പോള്‍ കീഴടക്കി ഭരിക്കുകയും ചെയ്യുന്ന രീതി! ഭൂമിക്കു മുഴുവന്‍ ഭാരമായി നിലകൊള്ളുന്ന ഈ മതത്തിൻറെ കാപട്യം ലോകം തിരിച്ചറിയുക തന്നെ വേണം.

ക്രിസ്തുമതവും ജൂത മതവും ഉണ്ടായതുകൊണ്ടു മാത്രമാണ്, ഇസ്ലാം ഉണ്ടായതും നിലനില്‍ക്കുന്നതും. ബൈബിളും തോറയും ഉണ്ടായില്ലായിരുന്നുവെങ്കില്‍ 'ഖുര്‍ആന്‍' ഉണ്ടാകില്ലായിരുന്നു എന്നു മാത്രമല്ല മരുഭൂമിയില്‍ ഒട്ടകത്തെ പരിപാലിച്ച് മുഹമ്മദ് ജീവിക്കുകയും ചെയ്യുമായിരുന്നു! ഇയാളുണ്ടാക്കിയ അല്ലാഹുവും ആ മതവും ക്രിസ്തീയതയെയും ജൂതരെയും എതിര്‍ക്കാന്‍വേണ്ടി മാത്രമായിരുന്നുവെന്ന് ആ മതം പഠിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളു.

വേദനിക്കുന്ന മനുഷ്യര്‍ക്കു സാന്ത്വനമാകാനോ, ദൈവത്തെ അറിയാത്തവരെ അറിയിക്കുവാനോ നിരക്ഷരര്‍ക്ക് അക്ഷരമറിയിക്കാനോ ഈ സമുദായം ഇന്നുവരെ ഒന്നും ചെയ്തിട്ടില്ല.
ഈ ലോകത്തിനു നന്മയായിട്ടുള്ള എന്തെങ്കിലും ചെയ്തതായി അവകാശപ്പെടാന്‍ ഇവര്‍ക്ക് ഇന്നാളുവരെ കഴിഞ്ഞിട്ടുമില്ല.
മറ്റുള്ളവര്‍ പണിതുണ്ടാക്കുന്ന തറയില്‍ പണിതു പൊക്കാനല്ലാതെ സ്വന്തമായി എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കാത്ത ഏക മതവിഭാഗം ഇസ്ലാമാണെന്ന് തര്‍ക്കത്തിനിടയില്ലാതെ പറയാന്‍ കഴിയും!
സമാധാനത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ജനതയുടെമേല്‍ ഭയത്തിന്റെ കരിനിഴലും മനുഷ്യാവകാശ ധ്വംസനങ്ങളും കുറേ കടല്‍കൊള്ളക്കാരെയുമല്ലാതെ ഈ ഭൂമുഖത്തിന് ഇസ്ലാമിൻറെതായി എന്തു സംഭാവനയാണ്, നല്‍കിയതെന്ന് ഇവര്‍ തന്നെ പറയട്ടെ..

ലോകം മുഴുവന്‍ പൈശാചിക നിയമം നടപ്പാക്കാന്‍ വേണ്ടി മുറവിളി കൂട്ടുന്ന ഈ സമുദായം നൂറു ശതമാനം മുസ്ലീങ്ങള്‍ ജീവിക്കുന്ന സൊമാലിയ പോലുള്ള രാജ്യങ്ങളിലെ ജീവിതങ്ങളെ മനുഷ്യകോലത്തിലാക്കാൻ വേണ്ടി ഇന്ന് വരെ എന്താണ് ചെയ്തത് ?
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ക്രൈസ്തവികത ശക്തമാകാന്‍ തുടങ്ങിയതോടെ ഇസ്ലാമിക മതപ്രചാരണവും ശക്തിപ്രാപിച്ചു. എന്നാല്‍, പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അവിടെ വേണ്ടത്ര ശക്തിപ്പെടാന്‍ കഴിയാതെ പോയതിനാല്‍ ഇപ്പോള്‍ തീവ്രവാദത്തിലൂടെ ആഫ്രിക്കയെ വിറപ്പിക്കാനാണ് ഇസ്ലാമിക തീവ്രവാദികള്‍ പദ്ധതി തയാറാക്കുന്നത്. കൂടെക്കൂടാന്‍ ആളില്ലെങ്കില്‍ പിന്നെ ഇസ്ലാമികനയം കൊന്നൊടുക്കുക എന്നതാണല്ലോ!
ഇതിനായി ഓരോ രാജ്യങ്ങളിലും ഇസ്ലാമികഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍നിന്നും ക്രൈസ്തവരെ ഭയപ്പെടുത്തി അകറ്റി നിര്‍ത്തുകയും രാജ്യനിയമത്തെ മറികടന്നുകൊണ്ട് ഇസ്ലാമിക ശരിയത്ത് നിയമം നടപ്പാക്കുവാനുമാണ് ഭീകരര്‍ പദ്ധതിയിടുന്നത്. നൈജീരിയയിലും സുഡാനിലും സൊമാലിയയിലും ഈ തന്ത്രം ഏറെക്കുറെ വിജയിച്ചുകൊണ്ടിരിക്കുന്നു. രാജ്യത്ത് വ്യക്തമായി ഇസ്ലാമിക മേഖലയും ക്രിസ്ത്യന്‍ മേഖലയും രൂപപ്പെട്ടു കഴിഞ്ഞു. ഇനി രക്തരൂക്ഷിത പോരാട്ടങ്ങളിലൂടെ രാജ്യത്തെ വിഭജിച്ച് കൈയടക്കുക എന്നതാണ് ഇസ്ലാമിക തീവ്രവാദികള്‍ പദ്ധതിയിട്ടിരിക്കുന്നത്.

എത്യോപ്യയിലും സുഡാനിലും രാജ്യസര്‍ക്കാരുകളും പോലീസും ചേര്‍ന്നാണ് ക്രൈസ്തവര്‍ക്കെതിരേ ആക്രമണം അഴിച്ചുവിടുന്നത്. ദിനംതോറും അയ്യായിരത്തിനും പതിനായിരത്തിനും ഇടയില്‍ മുതിര്‍ന്നവരും ഇരുപതിനായിരത്തിലധികം നവജാത ശിശുക്കളും രോഗം, ദാരിദ്ര്യം, ഗോത്രവര്‍ഗ്ഗ സംഘട്ടനം, തീവ്രവാദം എന്നിവയിലൂടെ മരിച്ചുകൊണ്ടിരിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മനുഷ്യന് ഒരു വിലയുമില്ലാതായിരിക്കുന്നു. കൂട്ടക്കൊലകളില്‍ നൂറുപേരെയോ ആയിരംപേരെയോ വധിച്ചാല്‍പോലും അത് വാര്‍ത്തയുമല്ല...

ജനവാസയോഗ്യമല്ലാത്ത പ്രദേശങ്ങളില്‍ കടന്നുചെന്ന് ആരെങ്കിലും ആ നാടിനെ വാസയോഗ്യവും സമൃദ്ധവുമാക്കിയാല്‍ അടുത്ത വണ്ടിക്ക് 'തലേക്കെട്ടുകാര്‍' അവിടെയെത്തും! യൂറോപ്പിലേക്കും അമേരിക്കയിലേക്കും 'കള്ളവണ്ടി' കയറി വരുന്ന ഇവറ്റകള്‍ ആദ്യകാലങ്ങളില്‍ 'മര്യാദ രാമൻമാരാണ്'. അവിടെയുള്ള ക്രൈസ്തവരുടെ സഹാനുഭൂതിയില്‍ പെരുകി കഴിയുമ്പോള്‍ 'ജിഹാദ്' തുടങ്ങും! യൂറോപ്പില്‍ ഇപ്രകാരം വന്ന് തടിച്ചുകൊഴുത്തപ്പോള്‍, പലയിടത്തും 'കുരിശുരൂപം' കാണുമ്പോള്‍ നെഞ്ചിലൊരു തരിപ്പ്! ആ തരിപ്പിൻറെ ഫലമാണ് ഫ്രാൻസ് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ അനുഭവിച്ചത്..
ഇസ്ലാമിക രാഷ്ട്രങ്ങളില്‍ ക്രൈസ്തവരുടെ ആരാധനാലയങ്ങള്‍ നശിപ്പിക്കുകയും ക്രിസ്ത്യാനികളെ കൊന്നൊടുക്കുകയും ചെയ്യുന്ന കാഴ്ച ഒരുവശത്തു നാം കാണുന്നുണ്ട്. എന്നാല്‍, ക്രൈസ്തവര്‍ ഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ ഇസ്ലാമിനെ തീറ്റിപ്പോറ്റുന്ന അവസ്ഥയ്ക്കു നേരെ ഇവര്‍ കണ്ണടക്കുന്നു. അഭയാര്‍ത്ഥികള്‍ എന്നപേരില്‍ യൂറോപ്പില്‍ ആകമാനം വന്നടിഞ്ഞ ഈ വെട്ടുക്കിളികള്‍ ഈ രാജ്യങ്ങള്‍ക്കു തലവേദനയായി മാറുകയാണ്. എത്ര മക്കളെ ജനിപ്പിച്ചാലും അവരുടെ സംരക്ഷണം ഏറ്റെടുക്കുന്നതിനാല്‍ ജിഹാദികളെ ക്രൈസ്തവരുടെ ചിലവില്‍ വളര്‍ത്തുന്ന ഇസ്ലാമാണ് ഈ രാജ്യങ്ങളുടെ സാമ്പത്തിക തകര്‍ച്ചയുടെ മുഖ്യ കാരണം. ഇറ്റലിയടക്കം പല രാജ്യങ്ങളും ഇവര്‍ മൂലം കടക്കെണിയിലാണ്. രാജ്യത്തിനു നികുതി നല്‍കാതെ സ്വന്തം രാജ്യങ്ങളിലേക്ക് സമ്പത്തൊഴുക്കുകയും ജിഹാദികളെ സമ്പത്തു നല്‍കി വളര്‍ത്തുകയും ചെയ്യുന്നത് അവര്‍ക്ക് അഭയം കൊടുത്ത രാജ്യങ്ങളുടെ ചിലവിലാണ്.

1400 വര്‍ഷത്തെ ഇസ്ലാമിക ചരിത്രത്തില്‍ ഇന്നുവരെ ഏതെങ്കിലും ഒരു രാജ്യം സ്വന്തമായി ഉണ്ടാക്കാന്‍ ഇസ്ലാമിനു കഴിഞ്ഞിട്ടില്ല. മറ്റുള്ളവര്‍ അദ്ധ്വാനിച്ച് സമ്പുഷ്ടമാക്കിയ ദേശങ്ങള്‍ യുദ്ധം ചെയ്തു പിടിച്ചടക്കിയ ചരിത്രം മാത്രമേ ഇവര്‍ക്കുള്ളു. ഈ ഭൂമിയില്‍ ഇന്നു ജീവിക്കുന്ന എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണിത്.

ഇസ്ലാംമതക്കാര്‍ അദ്ധ്വാനിക്കാത്തവരാണെന്നു പൂര്‍ണ്ണമായി പറയാന്‍ കഴിയില്ല. ഇവരുടെ പ്രധാന അദ്ധ്വാനം ഭീകരപ്രവര്‍ത്തനം ആണെന്നു മാത്രം! ഇനിയുമുണ്ട് ഇവറ്റകളുടെ അദ്ധ്വാനമേഖല; കള്ളനോട്ടടി, മയക്കുമരുന്നിൻറെ ഉത്പാദനവും വിപണനവും, കടല്‍ക്കൊള്ള, സ്ത്രീപീഡനം തുടങ്ങിയവയില്‍ കഴിവു തെളിയിച്ചവരാണെന്നു സമ്മതിക്കാതെ വയ്യാ! ഇത്തരം തിന്മ പ്രവര്‍ത്തിക്കുന്നവര്‍ എല്ലാ മതവിഭാഗങ്ങളിലും ഉണ്ടെന്നുള്ളത് സത്യമാണ്. എന്നാല്‍, നല്ലൊരു ശതമാനം പേരും ഇത്തരം നീചപ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു മതവിഭാഗവും ഈ ഭൂമിയില്‍ ഇല്ല. ഇസ്ലാമിക വിശ്വാസികള്‍ ഉള്ള ഏതു രാജ്യത്താണ് ഇവര്‍ അശാന്തി വിതയ്ക്കാത്തത്?

ഇന്ത്യയില്‍ ജീവിച്ചുകൊണ്ട് ഇന്ത്യയെ ഒറ്റുകൊടുക്കുകയും രാജ്യത്തെ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ആരാണ്? ഇന്ത്യയില്‍ ഇവര്‍ക്ക് എന്തിൻറെ കുറവു കൊണ്ടാണ് ഭീകരത സൃഷ്ടിക്കുന്നത്? ലോകത്തെ നശിപ്പിക്കാന്‍ ചെകുത്താന്‍ അവതരിപ്പിച്ച മതമാണോ ഇത് എന്ന് തോന്നും ! ഖുര്‍ആൻറെ ഒരു 'കോപ്പി'യെങ്കിലും ഒരു രാജ്യത്തു കടന്നുവന്നാല്‍ ആ രാജ്യത്തിൻറെ നാശം ആരംഭിക്കും!

സാമ്പത്തികമായി ഉയര്‍ന്ന അറബിരാഷ്ട്രങ്ങള്‍ അവരുടെ അദ്ധ്വാനശേഷി കൊണ്ട് ഉയര്‍ന്നവയല്ല. മണ്ണിനടിയിലെ എണ്ണ കൊണ്ട് സമ്പന്നരായതാണ്. ഒരു ലിറ്റര്‍ എണ്ണപോലും സ്വന്തമായി കുഴിക്കാനുള്ള ശേഷി ഇവര്‍ക്കില്ല. ആരെങ്കിലും കുഴിച്ചു കൊടുത്താല്‍ അല്ലാതെ സ്വന്തമായി ഒന്നു ചെയ്യാന്‍ കഴിയാത്തവരാണെങ്കിലും കിട്ടുന്ന പണം മുഴുവന്‍ തീവ്രവാദത്തിനു മുടക്കാന്‍ ഒരു മടിയുമില്ല. ഏതെങ്കിലും ഒരു അറബിരാജ്യം ശ്രമിച്ചാല്‍ 'സൊമാലിയ'യിലെ സ്വന്തം സഹോദരങ്ങളെ തീറ്റിപ്പോറ്റാന്‍ സാധിക്കില്ലേ?

എന്തുകൊണ്ടാണ് ഈ ജനം ഇങ്ങനെ ആയിപ്പോയത്? എല്ലാവര്‍ക്കും ഉള്ളതുപോലെ മജ്ജയും മാംസവും രക്തവും അസ്ഥിയുമല്ലെ ഇവര്‍ക്കുമുള്ളത്? കായികശക്തിയില്‍ ആരിലും പിന്നിലല്ലല്ലോ ഇവര്‍! ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങള്‍ ഒന്നും നടത്താനുള്ള ബുദ്ധിശക്തിയില്ലെങ്കിലും മറ്റുള്ളവരെ നശിപ്പിക്കാനും മോഷ്ടിക്കാനുമുള്ള 'കുബുദ്ധി' അവശ്യത്തിലേറെ ഇവര്‍ക്കുണ്ടല്ലോ! എന്നിട്ടും എന്താണു മറ്റുള്ളവരുടെ ഉയര്‍ച്ചയില്‍ ഇത്രയധികം അസൂയയും, നശീകരണ പ്രവണതയും ഭോഗാസക്തിയും ഇവരില്‍ നിറഞ്ഞുനില്‍ക്കുന്നത്? ഇതിന് ഉത്തരം കണ്ടെത്തുമ്പോള്‍ ഇവരെ നയിക്കുന്ന വിശ്വാസത്തിന്റെ മാലിന്യമാണു കാരണമെന്നു മനസ്സിലാകും!

ഖുര്‍ആനെന്ന പുസ്തകം അവരുടെ ബുദ്ധിയെ മരവിപ്പിച്ചു കളഞ്ഞതാണ്. അല്ലാതെ മറ്റൊരു ഘടകവും പ്രതികൂലമായില്ല. എല്ലാ തരത്തിലുള്ള കാലാവസ്ഥയിലും ഭൂപ്രകൃതിയിലും ഇസ്ലാമിക രാഷ്ട്രങ്ങളുണ്ട്. ശൈത്യമേഖലയിലും ഉഷ്ണമേഖലയിലും മിതോഷ്ണമേഖലയിലും ഇവരുടെ രാജ്യങ്ങളുണ്ട്. എങ്കിലും ഏതു മേഖലയില്‍ ജീവിക്കുന്ന ഇസ്ലാമിനും പൊതുവായി ഈ സ്വഭാവങ്ങളെല്ലാം ഉണ്ട്. ഇതിനര്‍ത്ഥം വിശ്വാസത്തിലെ വൈകല്യമാണെന്ന് ഉറപ്പായും മനസ്സിലാകും. ഖുര്‍ആന്‍ എന്ന പുസ്തകത്തില്‍ ആശ്രയിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവര്‍ ചെകുത്താൻറെ സ്വഭാവം ആവാഹിച്ചെടുക്കും.

ഇസ്രായേല്‍ എന്ന കൊച്ചുരാജ്യത്ത് 55 ലക്ഷം യഹൂദര്‍ മാത്രമെയുള്ളു. അദ്ധ്വാനശീലംകൊണ്ടും ബുദ്ധികൊണ്ടും അവര്‍ ലോകത്തില്‍ ഒന്നാമതായി. മരുഭൂമിയില്‍ കൃഷിചെയ്ത് പച്ചക്കറികളും പഴങ്ങളും ലോകം മുഴുവനിലേക്കും കയറ്റി അയക്കുന്നു. അവര്‍ നിര്‍മ്മിക്കുന്ന ആയുധങ്ങള്‍ റഷ്യയും ഇന്ത്യയും പോലും വാങ്ങി കൂട്ടുന്നു. എല്ലാ മേഖലയിലും സ്വയം പര്യാപ്തരായി അവര്‍ ലോകത്തെ കീഴടക്കുമ്പോള്‍ അവരുടെ ചുറ്റിലും നിന്ന് ഉപരോധം തീര്‍ക്കുകയും ശപിക്കുകയും ചെയ്തുകൊണ്ട് നശിപ്പിക്കാന്‍ ശ്രമിക്കുകയാണ് ഇസ്ലാമിക രാഷ്ട്രങ്ങള്‍! യഹൂദര്‍ ഇസ്രായേലിനെ പറുദീസാ ആക്കിയപ്പോള്‍ കാപട്യത്തിലൂടെ അതു പിടിച്ചെടുക്കാന്‍ കാത്തിരിക്കുകയാണു അല്ലാഹുവിൻറെ സന്തതികള്‍! ഒരേ കാലാവസ്ഥയിലും ഭൂപ്രകൃതിയിലും ജീവിക്കുന്ന ഇവറ്റകള്‍ക്ക് ഇസ്രായേലിനോടു പോരാടുന്ന നേരത്ത് അദ്ധ്വാനിച്ചുകൂടെ!

ചുറ്റുംനിന്ന് ഇസ്രയേലിൻറെ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുന്നവര്‍ 'പോളിയോ വാക്സിന്‍' അടക്കം അവര്‍ കണ്ടുപിടിച്ച സംവിധാനങ്ങള്‍ യാതൊരു ലജ്ജയുമില്ലാതെ ഉപയോഗിക്കുന്നു. യഹൂദന്‍ കണ്ടുപിടിച്ച വസ്തുക്കളും സംവിധാനങ്ങളും ഉപയോഗിക്കില്ലെന്ന്, ഇസ്ലാം തീരുമാനിച്ചാല്‍ ഈ ഭൂമുഖത്ത് അവര്‍ക്കു ജീവിക്കാനാകില്ല!

സ്വന്തം ഭൂമി പട്ടിക്കാടു പോലെ ആക്കിയിട്ടു മറ്റുള്ളവരുടെ അദ്ധ്വാനത്തില്‍ കണ്ണുവയ്ക്കുന്ന രീതി മുഹമ്മദിന്റെ കാലംമുതല്‍ ഉള്ളതാണ്. നല്ലത് എന്തുകണ്ടാലും കൈവശപ്പെടുത്തുന്ന സ്വഭാവം കൊണ്ടാണ് അയാള്‍ സ്വയം മഹാനായി ചമഞ്ഞത്! മരുഭൂമിയെ പറുദീസയാക്കിയപ്പോള്‍ ഇസ്രായേലിൻറെ മണ്ണില്‍ അഭിലാഷം ജനിച്ചതു മാത്രമല്ല കാശ്മീരില്‍ കണ്ണുവച്ച് പാക്കിസ്ഥാന്‍ വിലപിക്കുന്നതും ഇതിൻറെ തുടര്‍ച്ചയാണ്. കിട്ടിയ ഭൂമിയെ നന്നാക്കാന്‍ കഴിയാത്തവര്‍ അയല്‍ക്കാരന്‍ വൃത്തിയാക്കിയിട്ട ഇടങ്ങളില്‍ ഇടിച്ചുകയറി ഖുര്‍ആന്‍ വിസര്‍ജ്ജിച്ച് വൃത്തികേടാക്കും!

ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം കിട്ടിയ നാടാണ് പാക്കിസ്ഥാന്‍! സ്വന്തം നാട്ടില്‍ കിടക്കുന്ന ഇസ്ലാമിൻറെ തീവ്രവാദത്തെ അതിജീവിച്ച് ഇന്ത്യ വളര്‍ന്നപ്പോള്‍, ഇസ്ലാം മാത്രമുള്ളതും പ്രതികൂലമായ ഒന്നും ഇല്ലാത്തതുമായ പാക്കിസ്ഥാൻറെ ദുരവസ്ഥ ഇസ്ലാമിൻറെ മുഖം തന്നെയാണ്! ഇന്ത്യയുടെ ചുറ്റിലുമുള്ള ഇസ്ലാമിക രാജ്യങ്ങള്‍പോലെ ഇസ്രായേലിനു ചുറ്റും ഇവറ്റകളുണ്ട്. ഇവരുടെ രാജ്യങ്ങള്‍ എന്തുകൊണ്ട് കുറുക്കന്റെ താവളം പോലെയായി? ഇവര്‍ക്കു കിട്ടുന്ന മഴയും വെയിലും ഇന്ത്യയും ഇസ്രായേലുമൊക്കെ മോഷ്ടിച്ചു കൊണ്ടു പോകുന്നുണ്ടോ? ഇസ്ലാമിന് അദ്ധ്വാനിക്കാന്‍ സമയമില്ല! ആരെങ്കിലും ഉയരുന്നതു കണ്ട് കുറ്റം പറയുകയും അവരെ എങ്ങനെ നശിപ്പിക്കാമെന്ന് ആലോചിക്കുകയും ചെയ്തു സമയം കളയുമ്പോള്‍ അദ്ധ്വാനിക്കാന്‍ എവിടെ സമയം! അതുകൂടാതെ മുഹമ്മദിന് പത്ത് 'സ്വലാത്ത്' ചൊല്ലിയാല്‍ അമ്പത് അനുഗ്രഹം കിട്ടും! കിട്ടുന്ന സമയത്തെല്ലാം മുഹമ്മദിന് സ്തുതി ചൊല്ലി സമയം കളയും. 'എട്ടുപത്ത്‌' ഭാര്യമാരുടെയും 'പത്തുനാൽപത്' മക്കളുടെയും കാര്യങ്ങള്‍ നോക്കുന്നതുതന്നെ ഭാരപ്പെട്ട ജോലിയാണല്ലോ!

കക്കൂസില്‍ ഇരിക്കാനും ഭക്ഷണം കഴിക്കാനും സ്ത്രീകളെ പ്രാപിക്കാനും ശാസ്ത്രീയത ഉപദേശിക്കുന്ന ഖുര്‍ആന്‍, അദ്ധ്വാനിക്കാനുള്ള ശാസ്ത്രം പഠിപ്പിക്കാത്തത് ഇവരെ ഇങ്ങനെയാക്കി മാറ്റി !

ഇസ്ലാം ഉണ്ടായ കാലം മുതല്‍ മുസ്ലീങ്ങള്‍ തീവ്രവാദം ആരംഭിച്ചിട്ടുണ്ട്... മുസ്ലീങ്ങള്‍ എവിടെയൊക്കെ വർദ്ധിച്ചോ അവിടെയൊക്കെ അമുസ്ലീങ്ങൾ കൊല്ലപ്പെടുകയും പലായനം ചെയ്യേണ്ടി വരുകയും ചെയ്തു... ഏഷ്യയിലെ മിക്ക പ്രദേശങ്ങളിലും മറ്റു മത സംസ്കാരങ്ങളെ തച്ച് ഉടച്ചു കൊണ്ട് ഇവര്‍ ആധിപത്യം സ്ഥാപിച്ചു.. അൻപതു വർഷങ്ങൾക്ക് മുമ്പ് ഇറാക്കിലും സിറിയയിലും ജോർദാനിലും മുപ്പതും നാൽപതും ശതമാനം ഉണ്ടായിരുന്ന ക്രൈസ്തവർ ഇന്ന് അവിടെ ഒരു ശതമാനത്തിലും താഴെയായി മാറി.. ഒരു കാലത്ത് ഹൈന്ദവ സാമ്രാജ്യങ്ങളായിരുന്ന പാക്കിസ്ഥാനും അഫ്ഗാനും ബംഗ്ലാദേശും ഇന്ന് ഇസ്ലാമിക രാജ്യങ്ങളായി മാറി.. ബുദ്ധസംസ്കാരത്തെ കാര്യമായി മുറിവേൽപ്പിക്കാൻ സാധിച്ചില്ലെങ്കിലും ക്രൈസ്തവതക്കും ഹിന്ദു മതത്തിനും പ്രാബല്യം ഉണ്ടായിരുന്ന ഏഷ്യയിലെ മിക്ക രാജ്യങ്ങളും ആക്രമിച്ചും കൊന്നും പെറ്റു പെരുകിയും ഇസ്ലാം എന്ന അസഹിഷ്ണുതയുടെ മതം കീഴടക്കി... ഇതൊന്നും പോരാതെ ഒന്നോ രണ്ടോ ശതമാനം വരുന്ന ന്യൂനപക്ഷത്തെ ഇവർ ഇന്നും കൊന്നൊടുക്കുന്നു...

സമാധാനത്തിൻറെ മതമെന്ന് നാഴികക്ക് നാല്‍പ്പതു വട്ടം ഉരുവിടുന്നവർ ഓർക്കുക, മറ്റേതു മതവും പോലെ ഒന്നു മാത്രമാണ് ഇസ്ലാം .
അസഹിഷ്ണുതയും ക്രൂരതയും വെറുപ്പും വിദ്വേഷവും വലിയ അളവില്‍ ഇസ്ലാം എന്ന മതത്തിലുണ്ട്. . ആ മതത്തിന്റെ വിശുദ്ധ വേദ പുസ്തകമായ ഖുറാനിലെ 60% ഭാഗങ്ങളും ഇതിനുദാഹരണങ്ങളാണ്. വേദപുസ്തകത്തില്‍ തന്നെ അന്യമത വിദ്വേഷം എഴുതി വച്ചിരിക്കുന്ന ലോകത്തിലെ ഒരേയൊരു മതമാണ് ഇസ്ലാം .
ഇന്ന് ലോകത്ത് നിലനില്‍ക്കുന്ന മതങ്ങളുടെ സ്ഥാപകരൊന്നും അന്യ മത വിദ്വേഷം പ്രകടിപ്പിച്ചിട്ടില്ല. അന്യമതക്കാരെ പേരെടുത്തു പറഞ്ഞു ശപിക്കുന്നതിൻറെ ഒരേയൊരു ആചാര്യനാണ്‌ ഇസ്ലാം മത സ്ഥാപകനായ മുഹമ്മദ്.
അസമാധാനത്തിൻറെ മതം എന്ന മുദ്രയാണിപ്പോള്‍ സമാധാനത്തിൻറെ മതത്തിനു ചേരുക... പക്ഷെ ഈ മതം നേരിടാന്‍ പോകുന്ന വൻതകർച്ച അതിവിദൂരമായിരിക്കില്ല...
കാലം അതിന് സാക്ഷിയാവും..

ചരിത്രത്തെ വളച്ചൊടിക്കുന്ന ക്രിസ്ത്യൻ സഭകളും അതിനു ചൂട്ട് പിടിക്കുന്ന രാഹുൽ ഈശ്വറും!

ചരിത്രത്തെ വളച്ചൊടിക്കുന്ന ക്രിസ്ത്യൻ സഭകളും അതിനു ചൂട്ട് പിടിക്കുന്ന രാഹുൽ ഈശ്വറും!

ക്രിസ്ത്യന്‍ സഭകള്‍ ഭാരതത്തില്‍ മതപരിവര്‍ത്തനം ഒഴികെ ചെയ്തതൊക്കെ നല്ല കാര്യങ്ങളായിരുന്നുവെന്നും ശബരിമല അയ്യപ്പന്റെ ഉറ്റസുഹൃത്തും വഴികാട്ടിയുമായിരുന്നു വെളുത്തച്ചന്‍ എന്നും രാഹുല്‍ ഈശ്വരന്‍ ഒരു വാദമുന്നയിക്കുകയുണ്ടായി.

സഭയുടെ ക്രൂരതകളെ വെള്ളപൂശാന്‍ രാഹുല്‍ ശ്രമിക്കുന്നതിന്റെ പിറകിലെ ചേതോവികാരത്തെക്കുറിച്ച് അന്വേഷിക്കാതെ, ക്രിസ്തീയ സഭകളുടെ ക്രൂരതകള്‍, ചരിത്രത്തെ വളച്ചൊടിക്കല്‍, തദ്ദേശീയ മതങ്ങളെ ലോകത്തിനു മുമ്പില്‍ വികൃതരൂപങ്ങളായി ചിത്രീകരിച്ചത് എന്നിവ തുറന്ന് കാണിക്കുന്നതാവും ഉചിതമെന്ന് തോന്നുന്നു.

ഹിന്ദുജനവിഭാഗത്തിന്റെ നട്ടെല്ലായിരുന്ന ക്ഷേത്രങ്ങളെ നശിപ്പിച്ചതാണ് ക്രിസ്ത്യന്‍ മിഷനറിമാര്‍ ഹിന്ദുജനവിഭാഗത്തോടു ചെയ്ത ഏറ്റവും വലിയ ക്രൂരത. ക്ഷേത്ര ദേവതയില്‍ എല്ലാം അര്‍പ്പിച്ചു ജീവിച്ചിരുന്ന ജനവിഭാഗത്തിന്റെ സ്വത്തുക്കള്‍ മുഴുവനും കയ്യടക്കുകയും ഹിന്ദുവിഭാഗം അനാഥരായി മാറുകയും ചെയ്തു.

മണ്‍റോ സായിപ്പ് നടത്തിയ അതിക്രമങ്ങളും ക്ഷേത്ര ധ്വംസനങ്ങളും ഒന്നും രാഹുല്‍ അറിയാതെ പോയത് നിര്‍ഭാഗ്യകരമാണ്. ഏകദേശം അരനൂറ്റാണ്ടോളം ഹിന്ദുക്കളിലെ താണജാതിക്കാരെ ദേവസ്വം അധികാരികളായി ഒരു സ്ഥലത്തുപോലും നിയമിക്കാതെ രണ്ടുവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ മണ്‍റോ ആവിഷ്‌കരിച്ച ഗൂഢ അജണ്ടകളെയും ക്ഷേത്രസ്വത്തുക്കള്‍ പള്ളികള്‍ പണിയാനും പള്ളിക്കൂടം പണിയാനും വകമാറ്റിയതും രാഹുല്‍ അറിഞ്ഞില്ലെന്ന് പറയുന്നതു നിരാശാജനകമാണ്.
ക്രിസ്തീയ മിഷനറിമാര്‍ ഭാരത ജനതയോട് നടത്തിയ ക്രൂരത മാപിനി ഇല്ലാത്തതാണ്. മാക്‌സ് മുള്ളര്‍ ഭാരതീയ ഗ്രന്ഥങ്ങളെ വളച്ചൊടിച്ച് അക്ഷന്തവ്യമായ ക്രൂരത കാണിച്ചു. ഒന്നാം സ്വാതന്ത്ര്യ സമരത്തെ അടിച്ചമര്‍ത്തിയത് മുതല്‍ ലോര്‍ഡ് മൗണ്ട് ബാറ്റണ്‍ വരെ എല്ലാ ലോര്‍ഡുമാരും വൈസ്രോയിമാരും മിഷണറിമാരും ഭാരതജനതയെ അടിച്ചമര്‍ത്തുകയാണ് ചെയ്തത്. ഈ വൈസ്രോയിമാരും ലോര്‍ഡുമാരും സിംഹഭാഗവും ക്രിസ്തുമത പുരോഹിതന്മാരായിരുന്നു എന്നു രാഹുല്‍ ഈശ്വര്‍ അറിയേണ്ടതുണ്ട്.

ഔറംഗസേബിന്റെ ക്രൂരത മുഹമ്മദന്മാരുടെ ക്രൂരതയുടെ ഉദാഹരണമാണെങ്കില്‍ ജാലിയന്‍ വാലാബാഗും, ബംഗാള്‍ വിഭജനവും, ബംഗാള്‍ ക്ഷാമവും, ഭാരതത്തിലൂടനീളമുണ്ടായ വരള്‍ച്ചകളും, നെയ്ത്തുകാരുടെ കൈകള്‍ വെട്ടിക്കളഞ്ഞതും, നെയ്ത്തുകാരെ കൂട്ടത്തോടെ അടിമകളായി അന്യരാജ്യങ്ങളില്‍ കൊണ്ടുപോയതും, താണജാതിക്കാരായ ഹിന്ദുക്കളെ അടിമകളായി തങ്ങളുടെ തേയില തോട്ടം മേഖലകളില്‍ അടിമവേല ചെയ്യിപ്പിച്ചതും അവരുടെ സംസ്‌കാരങ്ങള്‍ പാടെ നശിപ്പിച്ചതും ക്രിസ്ത്യന്‍ സഭകളുടെ ക്രൂരതയുടെ ജീവിക്കുന്ന തെളിവുകളാണ്.

തങ്ങളുടെ വിദ്യാലയങ്ങളില്‍ ഹിന്ദുമതത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയ്ക്ക് ഭരണഘടനാപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നല്‍കില്ലെന്ന് നിശ്ചയിക്കുന്നവരില്‍ എന്തുനന്മയാണ് രാഹുല്‍ ഈശ്വര്‍ കാണുന്നത്? വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ തോക്കിന്‍മുനയില്‍ സംസ്ഥാനങ്ങള്‍ മുഴുവനും മതപരിവര്‍ത്തനം ചെയ്യുന്ന സഭയില്‍ എന്തുനന്മയാണ് രാഹുല്‍ കാണുന്നത്? ശബരിമല കത്തിച്ചവരില്‍ എന്തുനന്മയാണ് കാണുന്നത്? മതപരിവര്‍ത്തനമെന്നത് വെറുതെ തള്ളിക്കളയാവുന്ന കാര്യമാണോ? നാഗാലാന്റിലെ അവസാനത്തെ ക്ഷേത്രവും ക്രിസ്ത്യന്‍ സഭ തകര്‍ത്തതും അവിടെനിന്നും തദ്ദേശീയ മതങ്ങളെ ഉന്മൂലനം ചെയ്തതും രാഹുലിന്റെ കണ്ണില്‍ സഭ ചെയ്ത നല്ല കാര്യങ്ങളാണോ? എന്താണ് അരുണാചല്‍ പ്രദേശിലും മിസോറാമിന്റെ ഭൂരിപക്ഷ ഭാഗത്തും മണിപ്പൂരിലെ പര്‍വ്വത പ്രദേശങ്ങളിലും സഭ ചെയ്യുന്നത്? അവിടെയുള്ള തദ്ദേശീയ മതങ്ങള്‍ എവിടെ? അതിന്റെ അടയാളങ്ങളെവിടെ? മിസോറാമില്‍ ഗവണ്‍മെന്റ് കാര്യങ്ങള്‍ നടക്കാനും നടത്താനും സഭയുടെ അനുമതി വേണമെന്നിരിക്കെ രാഹുല്‍ എന്തു നന്മയാണ് ഈ വിഭജന ശക്തികളില്‍ കാണുന്നത്? വിഗ്രഹങ്ങളെ തകര്‍ക്കാന്‍ പ്രത്യേക ദിവസം ആഘോഷത്തിന്റെ രൂപത്തില്‍ നടത്തുന്ന മിസോറാമിലെ സഭകളെ രാഹുല്‍ ഈശ്വര്‍ അറിഞ്ഞില്ലെ?

ശക്തിപ്രാപിക്കുവോളം പ്രീണനവും ശക്തി പ്രാപിച്ചു കഴിഞ്ഞാല്‍ സര്‍വ സംഹാരവുമാണ് സഭ സീകരിച്ചു പോരുന്ന നയം എന്ന് രാഹുല്‍ മറക്കരുത്. ഭാരതത്തില്‍ ഇതിനു തെളിവുകള്‍ ധാരാളം ഉള്ളപ്പോള്‍ പുറത്തേക്ക് പോകേണ്ട കാര്യമില്ല. എങ്കിലും സഭകളുടെ സമീപന രീതിയുടെ ഏകതാന സ്വഭാവം വെളിവാക്കുന്നതിനായി റുവാണ്ടയിലേക്ക് ഒന്ന് നോക്കാം. റുവാണ്ടയില്‍ സഭ ചെയ്തു കൂട്ടിയ ക്രൂരകൃത്യങ്ങളെക്കുറിച്ച് രാഹുല്‍ ബോധവാന്‍ അല്ലെന്നുണ്ടോ? ലോകത്തെങ്ങും ഇവര്‍ക്ക് ഒരേ മുഖമാണ്. ആദ്യം പ്രീണനം പിന്നീട് ഉന്മൂലനം. അതിനാല്‍ വിശാല മനസ്‌കതയുടെ പേരില്‍ മുതലെടുപ്പ് നടത്താന്‍ സഭയെ അനുവദിക്കേണ്ടതില്ല.

എന്തിനാണ് രാഹുല്‍ എല്ലാ വേദികളിലും വെളുത്തച്ചന്‍ എന്ന ക്രിസ്ത്യന്‍ പാതിരിയുടെ കാര്യം ശബരിമലയുമായി ചേര്‍ത്ത് നിര്‍ത്തുന്നത്? എന്താണ് ഇതിന് പിറകിലെ ചേതോവികാരം? എന്തിന് ഈ വിഷയത്തില്‍ രാഹുല്‍ അസ്പഷ്ടമായ ഉത്തരങ്ങള്‍ നല്‍കുകയും അതേസമയം വെളുത്തച്ചനെ ശബരിമലയുമായി ചേര്‍ത്ത് വെക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു?
വെളുത്തച്ചന്‍, ആരാണീ വ്യക്തി? വെളുത്തച്ചന്‍ എന്ന വ്യക്തിയും ശബരിമല അയ്യപ്പനുമായുള്ള ബന്ധത്തിന്റെ കഥകള്‍ക്ക് ഒരു പതിറ്റാണ്ടിലേറെ പഴക്കമില്ല. ഇത് തികച്ചും പുതിയ ‘ചരിത്ര’മാണ്.

അര്‍ത്തുങ്കല്‍ പള്ളി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത് സെബസ്ത്യാനോസ് എന്ന കത്തോലിക്കാ വിശുദ്ധന്റെ പേരിലാണ്. സി.ഇ. 256ല്‍ ഫ്രാന്‍സില്‍ ആണ് സെബാസ്റ്റിന്‍ എന്ന സെബസ്ത്യാനോസ് ജനിച്ചത് എന്നു പറയപ്പെടുന്നു. ഫ്രാന്‍സില്‍ ജനിച്ച്, ഇറ്റലിയില്‍ മരിച്ച ഇദ്ദേഹം ഒരിക്കല്‍പോലും ശബരിമലയോ, പന്തളമോ, എന്തിന് ഇപ്പറഞ്ഞ അര്‍ത്തുങ്കല്‍പോലുമോ സന്ദര്‍ശിച്ചിട്ടില്ല. അതുകൊണ്ട് ഈ വെളുത്തച്ചന്‍ (സെബസ്ത്യാനോസ്) അല്ല രാഹുല്‍ പ്രോപ്പഗേറ്റ് ചെയ്യുന്ന വെളുത്തച്ചന്‍ എന്നു ഉറപ്പിക്കാം.

അര്‍ത്തുങ്കല്‍ തിരുന്നാളിനോടനുബന്ധിച്ച് 2014 ജനവരിയില്‍ ഇറക്കിയ ‘സ്‌നേഹദൂത്’ എന്ന സപ്ലിമെന്റില്‍ ‘അര്‍ത്തുങ്കല്‍ പള്ളി ഐതിഹ്യം: അര്‍ത്തുങ്കല്‍ വെളുത്തച്ചനും ശബരിമല ശാസ്താവും’ എന്നപേരില്‍ പള്ളി വികാരി ഫാ.സ്റ്റീഫന്‍ പഴമ്പാശ്ശേരില്‍ എഴുതിയ ലേഖനത്തില്‍ 1584ല്‍ പള്ളി വികാരിയായിരുന്ന ഫാ.ജെക്കാമോ ഫെനീഷ്വോ ആണ് അയ്യപ്പന്റെ സുഹൃത്തായ അര്‍ത്തുങ്കല്‍ പള്ളിയിലെ വെളുത്തച്ചന്‍ എന്ന സമാന വാദം രാഹുല്‍ മുന്നോട്ട് വെക്കാനാണ് സാധ്യത.

എന്നാല്‍ പള്ളികളിലുള്ള രൂപങ്ങളിലാകട്ടെ ഭാരതം ഇതുവരെ കണ്ടിട്ട് പോലുമില്ലാത്ത വിശുദ്ധ സെബാസ്ത്യനോസ് ആണ് താനും. ഇതെങ്ങനെ ശരിയാകും? വെളുത്തച്ചന്‍ ആരാണ് എന്നതിന് കൃത്യമായി ഇതുവരെ ഒരു ധാരണയും ഇല്ല എന്നതല്ലേ ശരി? ഒരേസമയം ജെക്കാമോ ഫെനീഷ്യയാണ് വെളുത്തച്ചന്‍ എന്നു പറയുകയും പീഡനങ്ങള്‍ ഏറ്റു മരണപ്പെട്ടു എന്ന് പറയുന്ന സെബാസ്ത്യനോസിന്റെ രൂപം ആരാധിക്കുകയും ചെയ്യുന്നതിലെ ഔചിത്യമെന്താണ്? മാത്രമല്ല തദ്ദേശീയരായ ചില ക്രിസ്ത്യാനികളുടെ ഇടയില്‍ മതം മാറിയതിന്റെ പേരില്‍ വെളുത്തച്ചനെ അയ്യപ്പന്‍ ആക്രമിച്ചു എന്നൊരു ഐതിഹ്യവും നിലനില്‍ക്കുന്നുണ്ട്. സെബസ്ത്യാനോസിന്റെ പീഡിതരൂപമാണ് ഇതിനു തെളിവായി അവര്‍ ചൂണ്ടിക്കാണിക്കുന്നത്. ഭാരതത്തില്‍ ഒരിക്കല്‍ പോലും വരാത്ത സെബാസ്ത്യനോസ് എങ്ങനെയാണ് മതം മാറിയതിന്റെ പേരില്‍ അയ്യപ്പന്റെ ആക്രമണത്തിന് വിധേയമായത്?

വെളുത്തച്ചന്‍ ആരെന്നതില്‍ അവ്യക്തത നില നില്‍ക്കുന്നതിനാലും, ശബരിമലയിലും പരിസര പ്രദേശങ്ങളിലുമായി സഭ ഒന്നില്‍ കൂടുതല്‍ തവണ അധിനിവേശം നടത്താന്‍ ശ്രമിച്ചു പരാജയപ്പെട്ടത് കൊണ്ടും വെളുത്തച്ചന്‍ എന്ന സമീപകാല ചരിത്രനിര്‍മ്മിതിയെ സഭയുടെ കുടിലതന്ത്രങ്ങളില്‍ ഒന്നായി തന്നെ കാണേണ്ടതുണ്ട്. അധിനിവേശത്തിനു തെളിവായി നിലക്കലും സൈന്റ് തോമസുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ ഓര്‍ക്കുക. അന്ന് സഭയുടെ നിലപാടുകളിലെ അക്രമണോത്സുകതയും വിട്ടുവീഴ്ചയില്ലായ്മയും കാര്‍ക്കശ്യവും ഓര്‍ക്കുക. അന്നിടഞ്ഞുനിന്നവര്‍ ഇന്നൊരു വെളുത്തച്ചനെയും പൊക്കിക്കാട്ടി ‘മതേതരത്വം’ കൊണ്ട് വരുന്നെങ്കില്‍ അത് വെറും മതസൗഹാര്‍ദ്ദം മാത്രമായി കാണണം എന്നാണോ രാഹുല്‍ പറഞ്ഞുവരുന്നത്?

അര്‍ത്തുങ്കല്‍ പള്ളിയുടെ ചരിത്രനിര്‍മിതിയുമായി കൂട്ടിക്കെട്ടാതെ ഹിന്ദുവിന് തന്റെ വിശാലത തെളിയിക്കാനാവില്ലെ? സര്‍വ്വധര്‍മ സമഭാവന ഉദ്‌ഘോഷിക്കുന്ന ഹിന്ദുധര്‍മത്തിന് മറ്റുള്ള വിശ്വാസങ്ങള്‍ തെറ്റാണെന്നും ഹിന്ദു ദേവതമാരെ ചെകുത്താന്മാരായും ചിത്രീകരിക്കുന്ന സഭകളില്‍ നിന്നും മഹാമനസ്‌കത പഠിക്കേണ്ടതുണ്ടോ? ഇത്രയും നൂറ്റാണ്ടുകളുടെ പീഢനങ്ങളും അടിച്ചമര്‍ത്തലും അനുഭവിച്ച ഹിന്ദുജനതയ്ക്ക് ഇത്തരം ചരിത്രനിര്‍മിതികളുടെ ആവശ്യമുണ്ടോ തങ്ങളുടെ മനസ്സിന്റെ വിശാലത തെളിയിക്കാന്‍?

ശബരിമലയെ സാംസ്‌കാരികപരമായും കായികമായും ആക്രമിച്ചു നശിപ്പിക്കാന്‍ ശ്രമിച്ച, ശ്രമിക്കുന്ന സഭയെ വെള്ളപൂശാന്‍ തന്ത്രി കുടുംബത്തിലെ വ്യക്തി തന്നെ മുന്നോട്ടുവരുന്നത് എന്തുകൊണ്ട്? ശബരിമല ക്ഷേത്രം പൂര്‍ണമായും അഗ്‌നിക്കിരയാക്കുകയും അയ്യപ്പ വിഗ്രഹം മഴുകൊണ്ടു വെട്ടി തകര്‍ക്കുകയും ചെയ്ത കൂട്ടര്‍ പെട്ടെന്നെങ്ങനെ അയ്യപ്പന്റെ കൂട്ടുകാരായി? ഇന്നും ശബരിമല തകര്‍ത്തവരെയും അവരെ അതിനു പ്രേരിപ്പിച്ചവരെയും നിയമത്തിന് മുന്നിലെത്തിക്കാന്‍ ശ്രമിക്കാത്ത സാംസ്‌കാരിക കേരളത്തിലെ അടിയാളജനതയോട് അതേ ശബരിമല തകര്‍ത്തവരെ വിശുദ്ധവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത് അപഹാസ്യമാണ്. ശബരിമല ക്ഷേത്രം സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പും പലതവണ ഇവര്‍ നശിപ്പിക്കാന്‍ ശ്രമിച്ചതും അതിനെ ഇപ്പോള്‍ വെള്ളപൂശാന്‍ വേണ്ടി ചില മുതലാളിമാരുടെ പേരില്‍ ചരിത്ര നിര്‍മിതി നടത്തുന്നതും ചേര്‍ത്ത് വായിക്കേണ്ടതാണ്.

നിലയ്ക്കലില്‍ നടക്കാതെപോയ ചരിത്ര നിര്‍മിതി അര്‍ത്തുങ്കലിലൂടെ നടപ്പാക്കുന്നതിനു ചട്ടുകമാകുന്നുവോ? സെന്റ് തോമസ് പുണ്യാളന്‍ അയ്യപ്പന്റെ പൂങ്കാവനത്തില്‍ കുരിശ് നട്ടതായി ചരിത്ര നിര്‍മിതി നടത്തിയതും അങ്ങനെയുള്ള സെന്റ് തോമസിനെ ധ്യാനത്തില്‍ ഇരിക്കുമ്പോള്‍ ‘പൂണൂല്‍ ധാരികളായ ബ്രാഹ്മണര്‍’ കത്തിക്കിരയാക്കിയെന്ന ചരിത്ര നിര്‍മിതിയും രാഹുലിന് അറിയാവുന്നതല്ലെ? സമാനമായി വെളുത്തച്ഛനെയും അയ്യപ്പന്‍ ഉപദ്രവിച്ചിരുന്നുവെന്നും സഭ പ്രചരിപ്പിക്കുന്നുണ്ട് എന്നുകൂടി രാഹുല്‍ അറിയണം.

1935 മെയ് 11ന് ഹരിജന്‍ എന്ന ഗാന്ധിജിയുടെ പ്രസിദ്ധീകരണത്തില്‍ ഗാന്ധിജിയുമായി മിഷനറി സ്ത്രീ നടത്തിയ അഭിമുഖം ഈ വിധത്തില്‍ വിവരിക്കുന്നു. ‘വരള്‍ച്ച ബാധിച്ച മേഖലയില്‍ ഒരു പാതിരി പോവുകയും അവിടെയുള്ള പട്ടിണി പാവങ്ങള്‍ക്ക് പണം നല്‍കി അവരെ മതപരിവര്‍ത്തനം ചെയ്യിക്കുകയും ചെയ്തു. അവിടെ തീര്‍ന്നില്ല, മതം മാറിയവരെക്കൊണ്ട് ഇന്നലെ വരെ അവര്‍ പൂജിച്ചിരുന്ന ദേവത വസിച്ചിരുന്ന ആ ക്ഷേത്രം തകര്‍ക്കാന്‍ ആഹ്വാനം ചെയ്യുകയും ആ ഹതഭാഗ്യര്‍ അങ്ങിനെ ചെയ്യുകയും ചെയ്തു. ‘ഇത് തികച്ചും ഹീനമായ പ്രവൃത്തിയാണ്. മതം മാറ്റിയവരുടെയോ മതം മാറ്റപ്പെട്ടവരുടെയോ അല്ല ആ ക്ഷേത്രം, അങ്ങനെ ഉള്ള ക്ഷേത്രത്തെ തകര്‍ക്കാന്‍ ആഹ്വാനം ചെയ്ത ആ പാതിരി എന്തു തരം മനസ്സിന്റെ ഉടമയാവും?’ ക്രിസ്ത്യന്‍ മിഷനറിമാരെ രാഹുല്‍ ഈശ്വറിനെ പോലുള്ളവര്‍ വെള്ളപൂശുന്നതിന് പിന്നിലെ ലക്ഷ്യമെന്താണ്?